Skip to main content
ക'പ്പന നഗരസഭ വിതരണം ചെയ്യുതിന് എത്തിച്ചി'ുളള ജൈവമാലിന്യ സംസ്‌കരണ യുണിറ്റുകള്‍

ജൈവമാലിന്യങ്ങള്‍ ഇനി മണ്ണിര കമ്പോസ്റ്റാകും; ജൈവമാലിന്യ സംസ്‌കരണയൂണിറ്റുമായി ക'പ്പന നഗരസഭ

   ക'പ്പന നഗരസഭയിലെ ഗാര്‍ഹിക ജൈവമാലിന്യം പൂര്‍ണ്ണമായും ജൈവവളമാക്കുു. ഇതിനായി പ്രത്യേക മാലിന്യ സംസ്‌കരണയൂണിറ്റ് എത്തിച്ച് സജ്ജീകരിച്ച് വിതരണം ചെയ്യുകയാണ് ക'പ്പന നഗരസഭ. യൂണിറ്റ് സ്ഥാപിക്കുവര്‍ ജൈവകമ്പോസ്റ്റിന് ചാണകവും മണ്ണും തേടി അലയേണ്ട ആവശ്യമില്ല.  അരമീറ്റര്‍ ഉയരവും വീതിയുമുളള കമ്പോസ്റ്റ് യൂണിറ്റിന് രണ്ട് അറകളാണുളളത്. ഇതില്‍ കമ്പോസ്റ്റിന് അടിസ്ഥാനമായി ചകിരിച്ചോറും മണ്ണിരയും ഇ'ാണ് ആവശ്യക്കാര്‍ക്ക് നല്കുത്. ഇത്തരത്തില്‍ സജ്ജീകരിച്ച യൂണിറ്റ് വീടുകളിലോ, ഹോ'ല്‍ പോലെയുളള സ്ഥാപനങ്ങളിലോ സ്ഥാപിച്ച് ജൈവമാലിന്യം നിക്ഷേപിക്കാം. മാലിന്യം നിക്ഷേപിച്ചശേഷം അടപ്പുകൊണ്ട് അടച്ചുവയ്ക്കുതിനാല്‍ ദുര്‍ഗന്ധമോ ഈച്ചശല്യമോ ഉണ്ടാകില്ല. ഒരു അറയില്‍ മാലിന്യം നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത അറയില്‍ നിക്ഷേപിച്ചു തുടങ്ങാം. 30 ദിവസം കൊണ്ട് മാലിന്യം പൂര്‍ണ്ണമായും ജൈവവളമായി മാറും.
3000 മാലിന്യസംസ്‌കരണ യൂണിറ്റുകളാണ് നഗരസഭ ആദ്യപടിയായി എത്തിച്ചത്. വാര്‍ഡ്തല യോഗങ്ങള്‍ വഴി അപേക്ഷ നല്കിയവരില്‍ 1800 പേര്‍ക്ക് ഇതുവരെ നല്കികഴിഞ്ഞു. വിപണിയില്‍ 1400 രൂപ വിലവരു യൂണിറ്റിന് 500 രൂപ നിരക്കിലാണ് നഗരസഭ വിതരണം ചെയ്യുത്. തൃശൂര്‍ എര്‍ത്ത് കെയര്‍ ലിമിറ്റഡ് എ കമ്പനിയാണ് യൂണിറ്റ് നിര്‍മ്മിച്ച് നല്കുത്. ആയിരം രൂപയ്ക്കടുത്ത് യൂണിറ്റൊിന് കമ്പനിക്ക് നല്കണം. ഗുണഭോക്താവില്‍ നിും ലഭിക്കു തുകയുടെ ബാക്കി നഗരസഭയാണ് വഹിക്കുത്. മണ്ണിരകമ്പോസ്റ്റിനായി 15 ലക്ഷം രൂപയാണ് പ്ലാന്‍ഫണ്ടില്‍ നഗരസഭ വകയിരുത്തിയിരിക്കുത്. കമ്പോസ്റ്റ് യൂണിററ്  ആവശ്യമുളളവര്‍ക്ക് കൃഷിഭവന്‍ മുഖേന അപേക്ഷ നല്കാം. ആവശ്യപ്പെടു മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്ത് നഗരസഭയിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണയൂണിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെ് നഗരസഭാ ചെയര്‍മാന്‍ മനോജ്. എം. തോമസ് പറഞ്ഞു.
ക'പ്പന നഗരത്തെ പൂര്‍ണ്ണ മാലിന്യവിമുക്തമാക്കുതിന്റെ ആദ്യഘ'മായാണ് ഗാര്‍ഹികമാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കു പദ്ധതിക്ക്  നഗരസഭ തുടക്കം കുറിച്ചിരിക്കുത്. നഗരത്തിലും പാതയോരങ്ങളിലും മാലിന്യം വലിച്ചെറിയു നടപടിക്ക് മണ്ണിരകമ്പോസ്റ്റ് യൂണിറ്റ് നല്കുതിലൂടെ ഒരു പരിധിവരെ തടയിടാനാകും. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചി'ുളള സിസിടിവി ക്യാമറയിലൂടെ മാലിന്യം നിക്ഷേപിക്കുവരുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെും ചെയര്‍മാന്‍ അറിയിച്ചു.  

date