Skip to main content

നീലക്കുറിഞ്ഞി സീസ : വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെ് ജില്ലാ കളക്ടര്‍

നീലക്കുറിഞ്ഞി പൂക്കു ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂാറില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുതെും ഇതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചുവെും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. മൂാറില്‍ നടപ്പാക്കു ക്രമീകരണങ്ങളുടെ വിലയിരുത്തലിന് കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികള്‍ക്ക് ഏറ്റവും സുഗമമായി കുറിഞ്ഞി കാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുതെ് അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു കൂടുതല്‍ കുറ്റമറ്റതാക്കി. അടുത്തമാസം സംസ്ഥാനതലത്തില്‍ യോഗം ചേര്‍് ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തും. ജൂണില്‍ ക്രമീകരണങ്ങളുടെ ട്രയല്‍ ആരംഭിക്കുമെും കളക്ടര്‍ പറഞ്ഞു.
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എിവയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുത്.    12 വര്‍ഷം മുമ്പുള്ള നീലക്കുറിഞ്ഞി സീസണില്‍ 3.5 ലക്ഷം ആളുകളാണ് എത്തിയത്. ഇക്കുറി അത് 8 ലക്ഷമായി ഉയരുമൊണ് നാറ്റ്പാക് പഠനം കണക്കാക്കുത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും പ്രധാന പരിഗണന നല്‍കും.  മൂാറിലൂടെയുള്ള സുഗമമായ സഞ്ചാരത്തിനും ഗതാഗത തടസ്സം ഒഴിവാക്കാനും പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജീകരിക്കും. ഇവ പഞ്ചായത്ത്, ഡി.റ്റി.പി.സി എിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിക്കും.
സഞ്ചാരികളുടെയും വാഹനങ്ങളുടെയും തിരക്ക് വിവരശേഖരണത്തിലൂടെ വിശകലനം ചെയ്ത് ഉചിത നടപടികളിലൂടെ നിയന്ത്രിക്കാന്‍ ഐ.റ്റി ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. റോഡ് സുരക്ഷ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കും. ഗതാഗത നിയന്ത്രണത്തിന് പോലീസിനൊപ്പം ട്രാഫിക് വാര്‍ഡന്‍മാര്‍, സ്റ്റുഡന്റ്‌സ്, എന്‍.ജി.ഒ തുടങ്ങിയവയുടെ സഹകരണം തേടും. എല്ലാ പാര്‍ക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഓ'ോ, ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകള്‍ സ്ഥാപിക്കു കാര്യവും പരിഗണിക്കും. ദേശീയോദ്യാനത്തിനു പുറത്ത് കുറിഞ്ഞി പൂക്കു സ്ഥലങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുവര്‍ക്ക് ജീപ്പ് സര്‍വീസ് നടത്തും. ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സിനു രൂപംകൊടുക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,  ജില്ലാ പഞ്ചായത്തംഗം ബേബി ശക്തിവേല്‍, എസ്.വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് എം.ഗോവിന്ദസാമി, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date