Skip to main content
അടിമാലിയിലെ പ'യമേള

ഒരു വര്‍ഷം രണ്ട് പ'യമേളകള്‍ വീതം നടത്തും : മന്ത്രി ഇ ചന്ദ്രശേഖരന്‍ മന്ത്രിസഭയുടെ രാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂമി പതിവ് ഓഫീസ് തലത്തിലും പ'യമേള

 

 

   ജില്ലയില്ദശാബ്ദങ്ങളായി കൈവശഭൂമിക്ക് 'യം കാത്തിരിക്കു കര്ഷകരക്ക് 'യം നല്കുതിനുള്ള സര്ക്കാര്നടപടികള്ഊര്ജ്ജിതപ്പെടുത്തുതിന്റെ ഭാഗമായി ആറുമാസം ഇടവി' 'യവിതരണമേളകള്നടത്തുമെ് റവന്യൂമന്ത്രി ചന്ദ്രശേഖരന്പറഞ്ഞു. സര്ക്കാരിന്റെ രാം വാര്ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് ഭൂമിപതിവ് ഓഫീസുകള്തലത്തില്'യമേള സംഘടിപ്പിക്കുമെ് റവന്യുമന്ത്രി വ്യക്തമാക്കി. സര്ക്കാരിന്റെ ഓം വാര്ഷികത്തോടനുബന്ധിച്ച് 'പ്പനയില്നട 'യമേളയില്വാഗ്ദാനം ചെയ്തപോലെ അര്ഹരായ മുഴുവന്കൈവശക്കാര്ക്കും സമയബന്ധിതമായി  'യം നല്കാന്പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെ  'യങ്ങള്നല്കാന്സര്ക്കാര്പരിശ്രമിക്കുകയാണെ് റവന്യുമന്ത്രി പറഞ്ഞു. കുമളി, ഇര'യാര്‍, അടിമാലി എിവിടങ്ങളില്നട 'യമേളകള്ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു.   ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെയും തലത്തില്നടത്തിയ നിരവധി യോഗങ്ങളുടെ തുടര്ച്ചയായ നടപടികളിലൂടെ കഴിഞ്ഞ മെയ് 21 ന് നടത്തിയ 'യമേളയില്‍ 5000 ലെറെപേര്ക്ക് 'യം നല്കിതുടര്നടപടികളുടെ ഭാഗമായി ഇപ്പോള്ഒരു ദിവസം െമൂ് 'യമേളകളിലായി 8900 'യങ്ങള്നല്കാന്കഴിയുത് എല്ലാവരുടെയും സഹകരണംകൊാണ്. 1964ലെ 'വുമായി ബന്ധപ്പെ' നേരത്തെ ഉായിരു വ്യവസ്ഥകളില്മാറ്റങ്ങള്വരുത്തി മലയോര ജനതയുടെ ഉപാധിരഹിത 'യമെ   ആവശ്യങ്ങള്അംഗീകരിച്ചുകൊാണ് അര്ഹരായ മുഴുവന്പേര്ക്കും 'യം ലഭ്യമാക്കാനുള്ള നടപടികളുമായി സമയബന്ധിതമായി സര്ക്കാര്മുാേ'

പോകുത്. ഇതോടൊപ്പം 1964ലെ 'പ്രകാരം കഴിഞ്ഞ തവണ വിതരണം ചെയ്യാന്തയ്യാറാക്കിയ 2010 'യങ്ങളും വിതരണം ചെയ്യുു്. കഴിഞ്ഞ ഒന്പത് മാസംകൊ് ജില്ലാ കലക്ടറുടെ നേത്യത്വത്തില്പ്രശംസനീയമായ പ്രവര്ത്തനങ്ങളാണ് ഉദേ്യാഗസ്ഥ തലത്തില്നടത്തിയത്. സര്ക്കാര്അധികാരത്തിലെത്തി 21 മാസത്തിനകം 15000 പേര്ക്ക് 'യങ്ങള്നല്കാനായത് ചെറിയ കാര്യമല്ല. 13 വര്ഷമായി ' വിതരണം നടക്കാത്ത പീരുമേട് താലൂക്കില്' നടപടികള്സ്വീകരിക്കാനായി. മുന്സര്ക്കാരിന്റെ കാലത്ത് 45000 'യങ്ങള്നല്കിയെ അവകാശവാദം ശരിയല്ല; ഭൂമികേരളം പദ്ധതിയുള്പ്പെടെ ജില്ലയില്‍ 23142 'യങ്ങളാണ് നല്കിയതൊണ് കണക്കുകള്വ്യക്തമാക്കുത്.  1977 ജനുവരി ഒിന് മുന്പ് കുടിയേറിയ കര്ഷകര്ക്ക് 1993 രെ 'പ്രകാരം പകുതിയോളം പേര്ക്ക് മാത്രമാണ് 'യം നല്കിയത്. ഇനിയും 'നവധി പേര്ക്ക് 'യം നല്കാന്ശേഷിക്കുു. സമയബന്ധിതമായ നടപടികളിലൂടെ അര്ഹരായ മുഴുവന്പേര്ക്കും  'യം നല്കുമെ സര്ക്കാര്വാഗ്ദാനം പാലിക്കും. ഇര'യാര്മേഖലയില്‍ 10 ചെയിന്പ്രദേശത്ത് 'യം നല്കിയപോലെ കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്കോവില്പ്രദേശങ്ങളിലും ഇപ്പോള്നല്കിയ ഏഴുചെയിനു പുറമെ മൂ് ചെയിനിലും 'യം നല്കാന്സര്ക്കാര്നടപടികള്പൂര്ത്തിയാക്കും. മൂാര്കറ്റിയാര്വാലിയിലെ അര്ഹരായ മുഴുവന്പേര്ക്കും ഭൂമി ലഭ്യമാക്കും.

 കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില്സംസ്ഥാനത്ത് 62000 പേര്ക്ക് 'യം നല്കിഇടുക്കിയിലും ത്യശൂരിലുമായി 32000 പേര്ക്കും മറ്റു ജില്ലകളിലായി 30000 'യങ്ങള്നല്കികുടിയേറി ദശാബ്ദങ്ങളായി ക്യഷിചെയ്തു വരു കര്ഷക ജനതയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. ഇടുക്കിയിലെ ഭൂമി കൈവശപ്പെടുത്താന്മറ്റിടങ്ങളില്നിും എത്തു കയ്യേറ്റക്കാരെ കര്ശനമായി നേരിടും. ചടങ്ങുകളില്മന്ത്രി എം എം മണി അധ്യക്ഷനായിരുു. വിവിധ കേന്ദ്രങ്ങളില്നട യോഗങ്ങളില്‍  ജോയ്സ് ജോര്ജ് എം പി, എസ് ബിജിമോള്എംഎല്, റോഷി അഗസ്റ്റ്യന്എംഎല്, എസ് രാജേന്ദ്രന്എംഎല്, ജില്ലാ കലക്ടര്ജി ആര്ഗോകുല്‍, എഡിഎം പി ജി രാധാക്യഷ്ണന്‍, സബ് കലക്ടര്വി ആര്പ്രേംകുമാര്‍, ആര്ഡിഒ എംപി വിനോദ്, സി വി വര്ഗീസ്, വാഴൂര്സോമന്‍, പി എസ് രാജന്‍, കെ കെ ശിവരാമന്‍, കെ കെ ജയചന്ദ്രന്‍, സി എല്യാസ്, മാത്യു വര്ഗീസ്, ഫാ. സെബാസ്റ്റ്യന്കൊച്ചുപുരയ്ക്കല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ തഹസില്ദാര്മാര്‍,  തുടങ്ങിവര്പങ്കെടുത്തു

 വാഗ്ദാനം നിറവേറ്റാന്പ്രതിജ്ഞാബദ്ധം: മന്ത്രി എം എം മണി

ഇടുക്കി ജില്ലയിലെ അര്ഹരായ മുഴുവന്പേര്ക്കും 'യം നല്കുമെുള്ള  പ്രഖ്യാപനം യാഥാര്തത്ഥ്യമാക്കാന്സര്ക്കാര്പ്രതിജ്ഞാമാണെ് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. സര്ക്കാരിന്റെ ഓം വാര്ഷികത്തില്നല്കിയ വാഗ്ദാനം സമയബന്ധിതമായി പൂര്ത്തിയാക്കാന്നടപടി തുടരുകയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്ക്ക് 'യം നല്കാനുള്ള സര്ക്കാര്തീരുമാന പ്രകാരം ആദ്യഘ'ത്തില്ഏഴുചെയിനില്'യം നല്കാന്തീരുമാനമെടുത്തു. വിശദമായി പരിശോധിച്ചപ്പോള്പദ്ധതി പ്രദേശത്തെ ജനങ്ങള്ക്ക് അവകാശപ്പെ' ഭൂമി അവര്ക്ക് െനല്കണമെ് തീരുമാനമെടുത്തു. ഇപ്പോള്ഇര'യാറില്പത്തുചെയിനില്നല്കിയ പോലെ അയ്യപ്പഇകോവിലിലും, കാഞ്ചിയാറിലും ഉപ്പുതറയിലും നിയമ നടപടികള്പൂര്ത്തിയാക്കി 'യം നല്കാന്സര്ക്കാര്തീരുമാനിച്ചി'ു്. മറ്റു പദ്ധതി പ്രദശങ്ങളിലും അര്ഹരായവര്ക്ക് 'യം നല്കണമൊണ് തന്റെ അഭിപ്രായമെും മന്ത്രി വ്യക്തമാക്കി. കെഎസ്ഇബിക്ക് സ്ഥലങ്ങള്ആവശ്യമായി വാല്അക്വസിഷന്നടപടികളിലൂടെ ഏറ്റെടുക്കാന്നിയമങ്ങളു്. നഷ്ടപരിഹാരം നല്കാതെ കര്ഷകരില്നിും ഭൂമി ്ഏറ്റെടുത്ത നടപടികള്ശരിയല്ല നിലപാടാണ് സര്ക്കാരിനുള്ളത് മന്ത്രി വ്യക്തമാക്കി

 

date